Monday, March 5, 2012

പ്രണയ ഷുദ്രം പ്രണയ ഷുദ്രം


പ്രണയ ഷുദ്രം
.................................
,മര ഓന്ത്
..............
ഇരുന്ന മരത്തിന്റെ
നിറം കുടിച്ചു ,കണ്ണുരുട്ടി
നാവു നീട്ടി ഇരപിടിച്ചു
വിശപ്പടക്കി ,അടുത്ത
മരത്തിലേക്ക് ഒറ്റ ചാട്ടം
...................
പാറ്റ
.........
നിശബ്ധയാണ് ..
പക്ഷെ കരണ്ട് തീര്‍ത്തത്
ഹൃദയത്തോളം
ഇപ്പോള്‍ നിനക്കും
എനിക്കും രക്തമില്ല

മൂട്ട .......
ചുറ്റുപാടും ചൂടാണ്
അകവും പുറവും ,
എങ്കിലും നിശബ്ദയായി
രക്തമൂറ്റി ..അപരന്റെ
തലയിണ തേടി പോകുമ്പോള്‍
എനിക്ക് ചുവന്ന്‍ തിണര്‍ത്ത
പാടുകള്‍ മാത്രം ബാക്കി

നേരം ഇരുട്ടുന്നതിനു മുന്പ് ,
കിഴക്ക് ഒരു പുക കണ്ടു .
പടിഞ്ഞാറ് മഴവില്ലും.
തൂര്യാര് മുങ്ങിയ കടല്‍
ചോപ്പ് വിഴുങ്ങി ,,,
പടിഞ്ഞരെല്ലാം ,
ചോക ചോകപ്പു
മനസും, കിഴക്കും
കറു കറുപ്പ് ...
കാരുവാന്റെ കത്തീ ........
ന്റെ, പെണ്ണിന്റെ നാക്കേ..........
ഒരല്പം മൂര്‍ച്ച വേണം.
എനെന്റെ കഴുത് അറക്കാന്‍.......

കല്ലുരുട്ടാന്‍ ,,ഉണ്ടോ കല്ല്‌ ,,,
കാലിലെ മന്ത് 
കണ്ണിലെ കരടു ....
കുടത്തിലെ ,,ജലം. 
ഒടുക്കം നിന്റെ ചുടല ചിരി ...
സത്യമില്ലാ നാവു കരിഞ്ഞ ചാരം !
ഇന്നിന്റെ ..ഉമിക്കരി തീര്‍ന്ന പാടം
പ്രണയം ഇടിച്ചു നിന്ന അരമതില്‍ .
അപ്പുറം ഒരു തോട് ...
നാട്ടിലെ കുറുക്കന്‍ (നീല )
കണ്ണ് കൊണ്കന്നു
എവിടെയം ഭ്രാന്താണ് ...
ചിരി നിറുത്തുന്നു ,,,,,,
കൊടി പുതക്കുന്നു
പച്ച ,കാവി ,ചുകപ്പ്....
സ്വര്‍ണ കസവന്‍
കൊടി മുണ്ടെ ...നീ ഓണം കണ്ടോ ,,,,,?

മരീചിക

മരീചിക ...
...............................................
മരു കാഴ്ചകളില്‍ സുന്ദരി 
കള്ളി മുള്‍ ചെടി ആണ് 
വികാരങ്ങളെ മുള്ളുകളില്‍ ഒളിപ്പിച്ച 
വിദവയെ പോല്‍ അവളൊരു
മഴയ്ക്ക് വേണ്ടി കാത്തുനില്‍ക്കുന്നു .....

ഇടയ്ക്കിടെ മണല്‍ നിറമുള്ള
ഓന്തും ,ഉടുമ്പും ,പാമ്പും
വിഷം നിറഞ്ഞ പല്ലുമായി
ചുവന്ന തെളുകളോട് ഒപ്പം എന്റെ ,
വഴി തടയാറുണ്ട്

എങ്കിലും പ്രതീക്ഷയുടെ
ദാഹം നിറഞ്ഞ കണ്ണുമായി
മുയലുകളും മാനുകളും .
നിസങ്ങതയുടെ മുഖവുമായി
ഒട്ടക കൂട്ടവും
വഴി നിറയുമ്പോള്‍
ലക്ഷ്യ ബോദ്യമുള്ള
വണ്ടുകളെ പോലെ
മണല്‍ കാറ്റിനെ അവഗണിച്ചു
വഴി നടക്കാന്‍
ഒരു പ്രേരണ ....
ഓരോ ഇലകൊഴിചിലുകളും 
പുതിയ പ്രതീക്ഷകള്‍ ആണ് ...
ചില്ലകള്‍ വീണ്ടും തളിര്ക്കുമെന്നും 
പൂക്കുമെന്നും ..
സൌഹൃധതിന്റെ പക്ഷികള്‍ 
സംഗീതം പൊഴിക്കും എന്നും
നിറമുള്ള പ്രതീക്ഷകള്‍ ...

ഓരോ ഋതുക്കളും
ഓരോ സ്വപ്ങ്ങള്‍ ആയിരുന്നു
മഴയ്ക്ക് ശേഷം ഒരു വസന്തം വരുമെന്നും
തൊടികളില്‍ നിറയെ പൂക്കള്‍ ചിരിക്കും എന്നും

ഓരോ ഉറക്കവും
ഓരോ സ്വപ്ങ്ങളെ ആയിരുന്നു
നഷ്ടപെടുത്തിയത് ...
അര്‍ത്ഥമുള്ളവയും ,നഷ്ടപെട്ടതും ആയ സ്വപ്ങ്ങള്‍


അതെ ...എന്റെ ഏകാന്തതകളില്‍
നിശബ്ദമായി നീ ഉപേക്ഷിച്ചു പോയ
ഒരു പുഞ്ചിരി മാത്രം ബാക്കി ആവുന്നു ,,,,,,
കറുത്ത വരകള്കൊണ്ട് കഴുതയുടെ മുഖം

ചുവന്ന വരകള്‍ കൊണ്ട് വെളുത്ത കണ്ണ്

അമവാസികളിലെ ഇടിമുഴക്കങ്ങള്‍ പോലെ

എന്നും ഭയം മാത്രം നല്‍കി

നീ തളക്കപ്പെട്ട

                                                     ഇരുളടഞ്ഞ മുറികളിലേക്ക് ...

                                                     ഞാനെന്ന സ്വപ്നം....

                                                     ഒരു കവിത ഉപേക്ഷിച്ചു

                                                       യത്ര ആവും മുന്പ് .....

                                                       
രക്ഷപെടാന്‍ ഇനിയും സമയം ഉണ്ട് ...

                                                        ഉറങ്ങാതെ ഇരിക്കണം ......................



ഇനി പൊട്ടുവനായി നിമിഷങ്ങളുടെ 
കുറച്ചു ഇഴകള്‍ മാത്രം ബാക്കി ....
ഒരു വിളക്കല്‍ പോലും അനുവദിക്കാതെ 
നമുക്ക് ഇഴപിരിഞ്ഞു പറന്നകലാം ...

"നിന്റെ പ്രണയം വിലക്ക് വാങ്ങാന്‍
ആവില്ലെന്നറിഞ്ഞപ്പോള്‍
എന്റെ കപട മുഖം ഈ
                                                                                     കൂനയില്‍ ഉപേക്ഷിക്കുന്നു "........